Wednesday, April 11, 2012

അന്നും, ഇന്നും, ഇനിയും നമ്മള്‍ കഴുതകള്‍

(മുല്ലപ്പെരിയാര്‍- ഒന്നാംപ്രതി അച്യുതമേനോന്‍; മംഗളത്തില്‍ വന്ന  ലേഖനത്തിനെഴുതിയ  അഭിപ്രായം)  

       കുറച്ചധികം ചക്രത്തിനുവേണ്ടി , രണ്ട് 9 -കള്‍ക്കിടയില്‍ മറ്റൊരു 9 തിരുകി, രാജാവിനെയും, അന്നത്തെ പ്രജകളെയും ആരോ വഞ്ചിച്ചു.
പിന്നീട്, അച്യുതമേനോനും മറ്റുചിലരും, ഈ  ഇടയില്‍ കയറ്റിയ 9 -നെ അരക്കിട്ടുറപ്പിച്ചുകൊണ്ട് കേരളജനതയെ ഒന്നടങ്കം വഞ്ചിച്ചു. പിന്നെ യൊരു ചെണ്ടകൊട്ടുകാരന്‍, ഇപ്പോള്‍  പന്നി വളര്‍ത്തുകാരെന്‍റെ മകനും, തൂപ്പുകാരിയില്‍ ഉണ്ടായവരും   ഒക്കെചേര്‍ന്ന് കേരളത്തിന്‍റെ വിഭവശേഷിയെ വെറും പറവൂര്‍, കിളിരൂര്‍, ശാരി മാരാക്കികൊണ്ട് നമ്മളെയൊക്കെ ചതിക്കുന്നു. ഇനി ദൈവം കൂടി ചതിച്ചാല്‍ എല്ലാം പൂര്‍ത്തിയാകും.

       അണ പൊട്ടിയിരുന്നെങ്കില്‍, അണപൊട്ടി അലകളിട്ടു ഒഴുകിയെത്തുന്ന വിദേശ മലയാളികളുടെ സംഭാവന മനക്കണക്ക് കൂട്ടുന്ന  മുഖ്യന്‍ ഉ. ചാണ്ടി. അങ്ങനെ കേരളജനതയുടെ  ഈ തീരാശാപം  ലോകാവസാന ത്തോടെയെ തീരുകയുള്ളോ?

        അണപൊട്ടണം! 40  ലക്ഷം ആളുകള്‍ മരിക്കണം!! അതായത്, 4o ലക്ഷം പേര്‍ക്ക് ശാപമോക്ഷം ലഭിക്കുമല്ലോ.

      പിന്നെ, പുണ്ടച്ചി തലൈവി അണ കെട്ടണമെന്ന് പറഞ്ഞ്‌ കാലുപിടിക്കുമ്പോള്‍, മുല്ലപ്പെരിയറിന്‍റെ  ഗതി മാറ്റിയൊഴുക്കാത്തതിന്‍റെ  മാറാ ഹൃദ് രോഗവുമായി  ആശുപത്രി സുഖവാസംവിട്ട്‌ വീട്ടില്‍ കഴിയുന്ന  ബാലകൃഷ്ണപിള്ള അണ കെട്ടി അന്നത്തെ ജനത്തെ വഞ്ചിക്കട്ടെ.


1 comment:

  1. We will remain as donkeys unless we do something about it.

    ReplyDelete