എന്റെ പ്രതികരണങ്ങൾ
ഷാജൻ സ്കറിയ ചന്ദ്രയാൻ-നു അള്ളുവെച്ചവൻ
മറുനാടൻ മലയാളി "ഷാജൻ സ്കറിയയെ" ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ, ചന്ദ്രയാന്റെ ഭ്രമണപഥത്തിനിട്ടു അള്ളുവെച്ചുകളയും: നിലമ്പൂർ മുക്കാൽ
ശ്രീ നീചൻ
ശ്രീ നീചാ നിനക്കൊരു "തളുപ്പ്" സമ്മാനമായി തരട്ടെ; എടാ പട്ടീ, നീ അത് നിന്റെ അമ്മായിയപ്പന് കൊടുക്ക്.
നിലമ്പൂരുള്ള "കറിയ"
ചീഞ്ഞ മുക്കാപറിയൻ "അൻവറും", അതു മൂഞ്ചുന്ന "കറിയായും" നിലമ്പൂരുള്ള "കറിയ" എന്ന ക്രിസ്ത്യൻ നാമധാരി മൂന്നുനേരവും മുക്കാപ്പറിയാണ് മൂഞ്ചുന്നത്, അത് മറ്റു ക്രിസ്ത്യാനികൾക്ക് നാണക്കേടാണ് എന്ന് പറഞ്ഞു കേസുകൊടുക്കാൻ ഒരു മുഴുപറിയന്മാരുമില്ലേ ഈ "കിറ്റുനക്കിക്കര"യിൽ?
ചൂടപ്പി
കാസര്‌കോട്ടുകാരൻ ഒരാൾ, രാത്രി, മൃഷ്ടാന്നം ബിരിയാണിയും പൊറോട്ടയും ബീഫും കഴിച്ചുകിടന്നിട്ട്, അതിരാവിലെ വായും മുഖവും മാത്രം വെറുതെ ഒന്നുകഴുകി, കട്ടിയായി പ്രഭാതഭക്ഷണവും കഴിച്ചിട്ട് കെ- ട്രെയിൻ പിടിച്ചാൽ, രാവിലെ 10:30-ഓട് കൂടി അസംബ്‌ളി മന്ദിരത്തിനു മുമ്പിൽ വയറ്റിലെ ലോഡ് ഇറക്കാൻ പറ്റും.
I MEAN ചൂട് അപ്പി
പിപ്പിടി വാൽവ്:
ആനയുടെ അഞ്ചാംകാല്:
മീനുകൾക്കൊപ്പം നീന്തിയാൽ മഹാപരാതം;
അശ്വത്ഥാമാവ് എന്ന ആനയുടെ അഞ്ചാംകാല് ഇറക്കിയാൽ ഒരു കുഴപ്പവുമില്ല.
കരണഭൂത ചന്തക്കുട്ടത്തിലെ ചന്തമൂപ്പന്റെ വികൃതകേളികൾ കിറ്റുനക്കികൾ കാണാൻ കിടക്കുന്നതേയുള്ളൂ!!
ആഡംബരത്തിന്റെ മുനയിൽ ഉറപ്പിച്ച പിശകുകളുടെ "ഡോ." യിൽ ഇരിക്കുന്ന ചിന്ത:
കെ-റെയിലാസക്തി എന്ന രോഗത്തിനുള്ള ഒറ്റമൂലി:
(മസ്തിഷ്കശുഷ്കർമൂപ്പന്‍റെ (കാരണഭൂതൻ, പരട്ടചങ്കൻ) കെ-റെയിലാസക്തി എന്ന മഹാഗുരുതര രോഗത്തിന്, ഒറ്റമൂലി വിദഗ്ദ്ധൻ പൈത്യരത്നം വയനാടൻ മൂസ്സ് നിർദ്ദേശിക്കുന്ന മരുന്നുകളും, ചികിത്സാക്രമവും . ഈ രോഗത്തിന്, ഈയൊരു മരുന്നെ ഈ ലോകത്തുള്ളുവെന്ന് പൈത്യരത്നം വയനാടൻ മൂസ്സ്.
ഗുളികക്കുള്ള മരുന്ന്:
1: തുരുമ്പിച്ച അരിവാളിന്‍റെ കഷണം '൭ ' കഴഞ്ച്
2: തുരുമ്പിച്ച ചുറ്റികയുടെ കഷണം 'ൻ ' കഴഞ്ച്
3: കടംകേറി മുടിഞ്ഞ ഒരു കർഷകന്‍റെ കഫം '൨' തുടം
തയാറാക്കുന്ന വിധം:
ഒന്നും, രണ്ടും മരുന്നുകൾ നന്നായി പൊടിച്ച്, മൂന്നാമത്തെ മരുന്നിലിട്ട്, നന്നായി കുഴച്ച്, 'കണ്ടകാരിക്ക' വലുപ്പത്തിൽ ഉരുട്ടിയെടുക്കുക.
സേവിയ്‌ക്കേണ്ട വിധം:
സൂര്യാസ്തമയംകഴിഞ്ഞു, ധർമ്മടം മഞ്ഞക്കുറ്റി ബിരിയാണി കഴിച്ച് അരനാഴിക കഴിഞ്ഞ്, നക്ഷത്രത്തെ നോക്കി, ഉരുട്ടിയെടുത്ത ഗുളിക വിഴുങ്ങുക. ഇങ്ങനെ 21 ദിവസം കഴിക്കുക. )
ഡെബിൾ എ റഹിം:
ഇദ്ദേഹത്തെ, നമ്മുടെ ചിന്തയുടെ വാഴക്കറവീണ 'പ്രവന്തം' ശുചിയാക്കുന്ന വിദഗ്ദ്ധ സമിതിയുടെ ഭൂലോക പ്രസിഡന്റാക്കണമെന്നാണ് എന്റെ ഒരു ഇത്.
എന്റെ അനുമാനം:
എന്‍റെ 53(57 -4) വർഷത്തെ നിരീക്ഷണത്തിൽ നിന്ന് ഞാനെത്തിയ അനുമാനമിതാണ്, അതായത്, തലച്ചോറിന്‍റെ ഒരു ഭാഗം, ഒരുകാലത്തും വികസിക്കുകയില്ലാത്തവിധം, ശുഷ്കിച്ചു ജനിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകൾ ആകുന്നത്. പ്രത്യക്ഷത്തിൽ മറ്റുകുഴപ്പമില്ലെന്നു തോന്നുമെങ്കിലും കുഴപ്പമുണ്ട്, and it is incurable. അത് ഇനി കേരളത്തിൽ ജനിച്ചിട്ട് ന്യൂയോർക്കിൽ ജീവിച്ചാലും ഒരു മാറ്റം വരില്ലയെന്നതാണ്.
ഇതിന്, രഞ്ജിത്ത് അന്തോണി നൽകിയ മറുപടി:
Ranjith Antony സ്വന്തം അജ്ഞതയിൽ ഇത്ര അധികം അഹങ്കാരം തോന്നുന്ന ഒറ്റ ഗ്രൂപ്പെ ഉള്ളു. ട്രമ്പ്ലിക്കൻസ്. അതും കോങ്ക്രസ്സ്കാരനായി വളർന്ന് അമേരിക്കയിലെത്തിയ നാടൻ ട്രമ്പ്ലിക്കൻസ്. കുറ്റം പറയാൻ പറ്റില്ല. 30 കൊല്ലം മുന്നെ അമേരിക്കേലോട്ട് കെട്ടിയെടുത്തപ്പൊ പെട്ടിക്കകത്ത് കൊണ്ട് വന്ന കരിപ്പെട്ടി പൊതിഞ്ഞ് കൊണ്ട് വന്ന മലയാളമനോരമേടെ തുണ്ടാണ് അവസാനമായി വായിച്ചത്. അപ്പൊ ആ 57 വയസ്സിന്റെ മൂപ്പ് അവിടെ നിക്കട്ടെ. പട്ടിയും ചൊരയ്ക്കായും മൂത്ത പോലങ്ങ് മൂത്തു എന്നേ ഉള്ളു. ഒരു ഗുണവുമില്ല.
ഈ മറുപടിക്ക് ഞാൻ കൊടുത്ത മറുമറുപടി :
"പട്ടിയും ചൊരയ്ക്കായും മൂത്ത പോലങ്ങ് മൂത്തു എന്നേ ഉള്ളു. ഒരു ഗുണവുമില്ല." പട്ടി ഒരു ജീവിയാണ്. പാവം , പ്രായമാകുമ്പോൾ പ്രയോജനരഹിതമാകും. ഈ ഞാനും താങ്കളും , നമുക്കുചുറ്റുമുള്ള സകല ജീവികളും അങ്ങനെയായിരിക്കും. പക്ഷേ, ചൊരയ്ക്കായെ അങ്ങനെ കാണരുത്. പിഞ്ചുമുതൽ മൂത്തുനശിച്ചാലും ഇത്രയും ഉപയോഗമുള്ള വസ്തു വേറെ വിരളമാണ്. ചൊരയ്ക്കായുടെ തോട് "കുടുക്കയാക്കി" ഉപയോഗിക്കാം, അകത്തെ ചകിരി "കവയ്ക്കിട" വരെ ഉരയ്ക്കാവുന്ന വസ്തുവാണ്. ഇന്നും ലോകത്തിലെ ഏതുപ്രമുഖ കൺസ്യൂമർ കടകളിലേയും കോസ്മെറ്റിക് സെക്ഷനിൽ കിട്ടും, ഉപയോഗിക്കുന്നവന് ഉപകാരപ്രദമായിട്ട്. എന്നെ മൂത്ത ചൊരയ്ക്കായോട് ഉപമിച്ച താങ്കളെ, ഞാൻ, ഞാൻ മൂത്ത നായിക്കുരണയോടു ഉപമിക്കുന്നു.
Ranjith Antony
കമ്മ്യൂണിസ്റ്റുകളും പട്ടാളവും:
വിജയൻറെ മകനോ, കൊടികീറിയുടെ മക്കളോ, മറ്റു കമ്മ്യൂണിസ്റ്റു നേതാക്കളുടെ മക്കളെയോ പട്ടാളത്തിൽ ചേർത്തിട്ടുമില്ല, ചേർക്കുകയുമില്ല. അതിനാൽത്തന്നെ, ഒരു പട്ടാളക്കാരന്റെ ചൂണ്ടുവിരൽ ഓടിച്ചാൽ, ഈ പരനാറികൾക്ക് നോവില്ല എന്നുമാത്രമല്ല ചൂണ്ടുവിരൽ ഒടിക്കുന്ന മുക്കാപറിയനെ കൊണ്ട് മകളെ കെട്ടിച്ചുകൊടുക്കുകയും ചെയ്യും. ഇവരെ വിളിക്കാനുള്ള തെറി ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നൂ.
ചതിയുടെ പത്മവ്യൂഹം:
കഴിഞ്ഞ ഏഴുകൊല്ലമായി മലയാളികൾ ഈ പത്മവ്യൂഹത്തിലാണ്. കാരണഭൂതനും മകളും മകളുടെ മാപ്പിളയും, പിന്നെ കമലയും; ഈയിടെ തീപ്പെട്ട തീട്ടവയറനും അയാളുടെ വിടൻ മകനും, റൗഡിയും മയക്കുമരുന്നുവ്യാപാരിയും സർവോപരി ഉപ്പുകടൽ നീന്തി മകനും; ആറേഴുകുറ്റി പുട്ടും അതിനാനുപാതികമായി കഴിക്കുന്ന കടലക്കറിയും കഴിച്ചിട്ട്, നാക്കിനെല്ലില്ലായെന്ന ഒറ്റക്കാരണത്താൽ വിളമ്പുന്ന വിഡ്ഢിത്തരങ്ങൾക്കൊപ്പം കീളെകൂടിപോകുന്ന സ്പോടനാത്മകമായ വായു വിക്ഷേപത്തിൽ മസ്തിഷ്കശുഷ്‌കരുടെ ആസ്ഥാനം കിടുങ്ങി വിറച്ചതുകേട്ടിട്ട് കോൺഗസ്സുകാർ ഹൈഡ്രജൻ ബോംബിട്ടെയെന്നു പറഞ്ഞ അമ്മായിയും, ആനവാൽ പൊക്കിയിടത്തെപ്പോലെ മുഖമുള്ള ജനദ്രോഹിയും, കിടുങ്ങാമണിയൻ, വൺ ടു ത്രീ കോന്തൻ, ഇവരുടെയൊക്കെ പൃഷ്ഠം താങ്ങുന്ന ഉദ്യോഗസ്ഥരും, സുനിൽ പിന്നാമ്പുറം ഇളകിയിടം എന്ന സൈത്താന്തിക പുംഗവനും, ഇവരെയൊക്കെ വെള്ളപൂശുന്ന മാദ്ധ്യമസിങ്കങ്ങളും ഒക്കെ തീർത്ത ചതിയുടെ, കൊടുംചതിയുടെ പത്മവ്യൂഹത്തിൽ അകപ്പെട്ടുപോയ കേരള ജനതേ..എന്നാപ്പിന്നെ അനുഭവിച്ചോ. ഇവിടെ ഇപ്പോൾ ഈശ്വരനും നിസ്സഹായനാണ്.
കോരൻ മകൻ കരണഭൂതൻ വക:
ഏഭ്യന്തരമന്ത്രി വിജയാ, വ്യവസായം മുഴുവൻ കവക്കിടയിൽ ഒതുക്കിയ വീണയുടെ തന്തേ, അറബിയെ അനുനയിച്ച്, വഴിതെറ്റിച്ച്, ബെഡ്‌റൂമിൽ കയറ്റിയ കമലയുടെ ഭർത്താവേ, ബിരിയാണിചെമ്പിൽ സ്വർണ്ണം കടത്തിയവനെ, കുറാൻ കടത്തിയവനുകൂട്ടുനിന്നവനെ, താൻ കിളികൊല്ലൂർ പോലീസ്സിലെ അനിസ്സ് മയമ്മദ്, പട്ടാളക്കാരന്റെ തുണിപറിച്ച മുക്കാകന്തി, മറ്റു പരമചെറ്റകൾക്കെതിരെ IPC 307 ചുമത്തി കേസ്സെടുക്കാത്തതു കേരളം കോരന്റെ വകയായതുകൊണ്ടാണോ?
No comments:
Post a Comment